
ലണ്ടന്‍: ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ജൂലൈ 17 വരെ നീട്ടി. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പബ്ബുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവ അടയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതായും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ കുറഞ്ഞത് പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഉദ്ധരിച്ച് ഡെയ്ലി മെയിലും റിപോര്‍ട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)